പതിവില്ലാതെ
- Details
- Written by: പ്രിയവ്രതൻ S
- Category: prime story

പതിവുപോലെ അയാൾ അവിടെ ഉണ്ടായിരുന്നു. ഗ്രാമത്തിലെ കവലയിൽ, രണ്ടു പീടികളുടെ ഇടയിലുള്ള ഒഴിഞ്ഞ തിണ്ണയിൽ. വല്ലപ്പോഴും അതുവഴിപോകുന്ന വാഹനങ്ങളെയും, അതിലുള്ള യാത്രക്കാരെയും പതിവുപോലെ ശ്രദ്ധിക്കുന്നുണ്ടായിരുന്നു.
നീലാകാശത്ത്
- Details
- Written by: Sathesh Kumar O P
- Category: prime story

ആടിയൊഴുകുന്ന മഞ്ഞുകാറ്റിനപ്പുറത്ത് മലയരുകിലൂടെ ഓടി ഇറങ്ങുന്ന കോളേജ് ബസിന്ടെ മഞ്ഞനിറം കണ്ടതും ചില്ലു ജാലകത്തിനരുകിൽ നിന്നും വൈഷ്ണവി ഞെട്ടിത്തിരിഞ്ഞ് ഹോസ്റ്റലിൻറെ താഴത്തെ നിലയിലേക്ക് പടികൾ ഓടിയിറങ്ങി.
കാമുകൻ
- Details
- Written by: Divya Reenesh
- Category: prime story



( Divya Reenesh)
അയാളോർത്തു എങ്ങനെയാണൊരു കാമുകനാവുക. ഹരി കൂടെ ഉണ്ടായിരുന്നെങ്കിൽ ഉടൻ വരും മറുപടി
"ആഞ്ജനേയൻ എന്ന നിൻ്റെ പേര് മാറ്റിയാൽത്തന്നെ മതി."
"ആ പേരിനെന്താ ഒരു പ്രശ്നം?"
ഉണ്ണിയപ്പന്റെ ഉണ്ണിയപ്പം
- Details
- Written by: Bajish Sidharthan
- Category: prime story



അമ്പാട്ട് കുഞ്ഞച്ചുതൻ നായർ മകൻ അച്യുതനുണ്ണി അഥവാ ഉണ്ണിയപ്പൻ, പത്തിരിപ്പാലക്കടുത്തെ ഗ്രാമക്ഷേത്രമായ ഉണ്ണി ഗണപതിയ്ക്ക് ഇഷ്ട്ടനേദ്യമായ ഉണ്ണിയപ്പം ഉണ്ടാക്കുന്ന കർമ്മത്തിലും, അതേ ഉണ്ണിയപ്പം
കരിയിലക്കൂട്ടങ്ങൾ
- Details
- Written by: Balakrishnan Eruvessi
- Category: prime story

(Balakrishnan Eruvessi)
''ഇരിക്കൂ.. അല്പനേരം ക്ഷമിക്കണേ.''
ഫയലുകൾ പരിശോധിച്ചുകൊണ്ടിരിക്കേ അതിൽനിന്ന് കണ്ണെടുക്കാതെതന്നെ മുറിയിലേക്ക് കയറിയവന്ന ആ മനുഷ്യനോട് നന്ദിനി പറഞ്ഞു. പുലർച്ചയ്ക്ക് മംഗലാപുരം എക്സ്പ്രസ്സിനാണ് തിരിച്ചെത്തിയത്.
രംഗഭേദം
- Details
- Written by: Naveen S
- Category: prime story

(Naveen S)
രംഗം 1: മെട്രോ ട്രെയിൻ മാന്യവസ്ത്രധാരി കമ്പാർട്ട്മെന്റിലേക്ക് കയറി. നല്ല തിരക്കുണ്ട്. പുതിയ ലൈൻ പൂർണ്ണമായും പ്രവർത്തനക്ഷമമായ ശേഷമിങ്ങനെയാണ്. ആഗോള താപനത്തെ പറ്റിയൊന്നും അത്ര കണ്ട് ബോധവാന്മാരല്ലെങ്കിലും, ട്രാഫിക് ജാമുകളിൽ ഇരമ്പിത്തീരുന്ന സമയത്തെ പറ്റി എല്ലാവർക്കും നല്ല ബോധമുണ്ട്. ട്രെയിൻ
ചിരി മറന്ന മനുഷ്യൻ
- Details
- Written by: Sindhu Satishkumar
- Category: prime story

(Sindhu Satishkumar)
പരുക്കൻ ഈണത്തിൽ ആടുന്ന കാലുകളുള്ള കട്ടിലിന്റെ ഓരത്തേക്കു മാറിയിരു ന്ന് അയാൾ കോന്തലയിൽ സൂക്ഷിച്ചിരുന്ന പൊതിയിൽ നിന്നും ഒന്നെടുത്തു പുകച്ചു. ചിന്തകൾ ചാരങ്ങളായി രൂപാന്തരപ്പെടുമ്പോൾ നീണ്ടു മെലിഞ്ഞ അയാളുടെ കാലിലെ ഞരമ്പുകൾ പൂർവാധികം വീർത്തു. പലവുരു പലരിലും അവർത്തിക്കപ്പെട്ടിരുന്ന അതെ ചോദ്യം അയാൾ സ്വയം ആരാഞ്ഞു.
Page 8 of 13



